Tuesday, October 30, 2012

ഇശല്‍ മഴ പെയ്ടിറങ്ങി. മേഹര്‍ജാന്‍ 2012നു സമാപനം

        രണ്ടത്താണി ഹംസയും സംഗവും ഇശല്‍ മയയ്യ്യി പെയ്തിറങ്ങിയ ബലി പെരുന്നാളിന്റെ മൂന്നാം രാവില്‍ ഈസ്റ്റ്‌ കൊടുരിലെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ഈസ്റ്റ്‌ കൊടുര്‍ ഇവന്റ്സ് സംഗടിപ്പിച്ച പെരുന്നാള്‍ ആഗോഷത്തിനു സമാപനമായി.  മുഹമ്മദ്‌ ഫസലുള്ള മെമ്മോറിയല്‍ സ്റ്റെടിയത്തില്‍ ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി 11 മണിക്കാണ് സമാപിചാദ്. കുട്ടികള്‍ക്കും മുടിര്ന്നവര്‍ക്കുമായി നടത്തിയ മൈനോര്‍ ഗെയിംസ് ആയിരുന്നു ആദ്യ പരിപാടി. തുടര്‍ന്നു വടം വലി മത്സരം നടന്നു. മഗരിബ് നമസ്കാര ശേഷം ആരംഭിച്ച സാമ്സ്കാര്ടിക സമ്മേളനത്തില്‍ വെച്ച് പരിപാടിയുടെ ഔപചാരിക ഉള്ഗാടനം മഹല്ല് കമ്മറ്റി പ്രസിഡണ്ട്‌ സി.എച്. ഹസന്‍ ഹാജി നിര്‍വഹിച്ചു. കിഡ്നി രോഗം ബാടിച്ചു ഡയാലിസിസ് ചികിത്സക്ക് വിധേയയായിക്കൊനിരിക്കുന്ന പുല്ലന്‍ കുലവന്‍ ഉസ്മാന്റെ ഭാര്യയുടെ ചികിത്സാ ധന സഹായവും അദ്ദേഹം വിതരണം ചെയ്തു. ഷാജു പെലതോടി ആദ്യക്ഷനായിരുന്നു. വിവിധ മേഘലകളില്‍ വിജയം കൈവരിച്ചവര്‍ക്ക് വാര്‍ഡ്‌ മെമ്പര്‍ കെ.ടി. യൌസുഫ് മേമെന്റോ കല്‍ സമ്മാനിചു. മൈനോര്‍ ഗമെസിലെ വിജയികള്‍ക്ക് യു ഇബ്രാഹിം, ടി. അഷ്‌റഫ്‌, കോയ കൊനിക്കള്‍, ഷാജു പെലതോടി, ഫൈസല കിളിയണ്ണി , ശേഹസാദ് അഹമ്മദ്‌ ധന്യ മോള്‍ പി. എന്നിവര്‍ സമ്മാന വിതരണം നടത്തി. പ്രദീപ്‌ പി. നന്ദി പ്രസംഗം നിര്‍വഹിച്ചു. 
            
              പിന്നീട് നടന്ന വട്ടപ്പാട്ട് സീസണ്‍ 2നു പ്രസസ്ഥ ഗായകന്‍ രണ്ടത്താണി ഹംസ നെട്രെത്വം നല്‍കി. എസ്.പി. മൂസ, ആലുങ്ങല്‍ സൈദലവി, കോട്ട  ഇബ്രാഹിം,  ശരീഫ് പയമാല്ലൂര്‍,  എസ്.പി. റഷീദ്, തുടങ്ങിയവര്‍ പാട്ടുപാടി. ഇത് കൂടാതെ ഹാസ്യ ഒപ്പന, സിനിമാടിക് ഡാന്‍സ് , എന്നിവയും സ്ടജില്‍ അരങ്ങേറി, 50 കിലോ അരി ഇട്ട് തേങ്ങ ചോറും ചിക്കന്‍ കറിയും സംഗടകര്‍ ഒരുക്കിയിരുന്നു.

പരിപാടി വിജയിപ്പിച്ചവര്‍ക്കെല്ലാം നന്ദി. 
(പരസ്യം പിരിവ് , കാണാന്‍ വന്നവര്‍.....)

Thursday, October 25, 2012

എന്‍ട് കൊണ്ട് മെഹാര്‍ജാന്‍


മേഹര്‍ജാന്‍ ഈസ്റ്റ്‌ കൊടുരിന്റെ സ്പണ്ടാനമാകുകയാണ്. നമ്മുടെ നാട്ടിലെ എല്ലാ ആളുകള്‍ക്കും അവരുടെ കഴിവുകള്‍ പുറത്തെടുക്കാനും പ്രയോഗിക്കാനുമുള്ള അവസരം ഉണ്ടാക്കുകയാണ് ഇതിന്റെ ലക്‌ഷ്യം. പടിനായിരക്കനക്കിനു രൂപ മുടക്കി ആര്ടിസ്ടുകളെ കൊണ്ട് വന്നു വമ്പന്‍ പരിപാടി നടത്തുന്നടിനൂദ് ഒരിക്കലും നമ്മള്‍ യോജിക്കുന്നില്ല കാരണം എല്ല്ലാവരുടെയും അഭിരുചിക്കൊത്ത പരിപാടികള്‍ ദിവസേന പല എണ്ണം നമ്മുടെ സ്വീകരണ മുറിയില്‍ എത്തുന്നുണ്ട് ആടിന്റെ പുറമേ കലാ ആസ്വാദനത്തിന്റെ പേര് പരഞ്ഞു പണം പോടിക്കരുത്. നമ്മുടെ നാട്ടിലെ പാവപ്പെട്ടവരെ നമ്മള്‍ എപ്പോയും ഓര്‍ക്കണം.